Skip to main content

Posts

Showing posts from December, 2015

തുറന്ന കത്ത്

പ്രായപൂർത്തിയായിട്ടില്ല അല്ലേ? എന്നാൽ സ്വന്തം അമ്മയെ വരെ ബലാൽസംഗം ചെയ്തോളൂ. ആരും ഒന്നും ചെയ്യില്ലാട്ടോ ഈ നാട്ടിൽ..! ജനിച്ചു വീണ പിഞ്ചുകുഞ്ഞിനെ മുതൽ സ്വന്തം ചോരയിൽ പിറന്നതിനെ വരെ എന്തു ലൈംഗീക വൈകൃതത്തിനും വിധേയമാക്കാം. ഒരു പുല്ലുനിയമങ്ങളും നിങ്ങളെ ഒന്നും ചെയ്യില്ല!! ജ്യോതിസിംഗ്‌ എന്ന മെഡിക്കൽ വിദ്യാർത്ഥിനിയെ ഓടിക്കൊണ്ടിരുന്ന ബസ്സിൽ വച്ചു അതിക്രൂരമായി ബലാൽസംഗം ചെയ്തും ആന്തരീകാവയവങ്ങൾ തകർത്തും ജീവച്ഛവമാക്കി രസിച്ച നാലുപേരിൽ ഒരുത്തനെ വെറുതെ വിട്ടിരിക്കുന്നു! ജനനേന്ദ്രിയത്തിൽ ജാക്കി ലിവർ കുത്തിക്കയറ്റി വലിച്ചെടുത്ത ചോരയ്ക്കൊപ്പം ആന്തരീകാവയവങ്ങളും കൂടി വലുച്ചെടുത്ത്‌ ഏതു നരാധമന്റേയും കരൾ പിളർക്കുന്ന അലറിക്കരച്ചിൽ കേട്ട്‌ പൊട്ടിച്ചിരിച്ച കാപാലികനു പ്രായ പൂർത്തിയായിട്ടില്ലത്രേ!! എന്നെ ഏറ്റവുമധികം പീഡൊപ്പിച്ചത്‌ ഇവനാണു എന്നു പറഞ്ഞ അവളുടെ മരണമൊഴിക്കു പുല്ലുവില! സ്വന്തം കുഞ്ഞിന്റെ കാലിൽ ഒരു മുള്ളുതറച്ചാൽ പോലും ഒരമ്മക്കു സഹിക്കാൻ കഴിയില്ല. നാലു കാപലികർ ചെർന്നു അവയവങ്ങളോരോന്നായി തച്ചുടച്ച അവളെ കണ്ട്‌ ആ അമ്മ കരഞ്ഞ കരച്ചിലിനു ഈ നാട്ടിൽ പുല്ലുവില! നിർഭയ എന്ന ആ മിടുക്കികുട്ടിയുടെ നീതിക്കുവേണ്

മായയുടെ കല്ലറ സഞ്ചാരികള്‍ക്ക് തുറന്നുകൊടുക്കുന്നു

ഈജിപ്ഷ്യന്‍ ഫറവോ രാജകുമാരന്‍ തൂത്തന്‍ഖാമന്റെ ആയയുടേതെന്ന് കരുതപ്പെടുന്ന ശവക്കല്ലറ ആദ്യമായി സന്ദര്‍ശകര്‍ക്ക് തുറന്നുകൊടുക്കുന്നു. തൂത്തന്‍ഖാമനെ വളര്‍ത്തിയ മായ എന്ന അര്‍ധ സഹോദരിയുടെ ശവക്കല്ലറ ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കണ്ടെത്തിയത്. എന്നാല്‍ തൂത്തന്‍ഖാമന്റെ കല്ലറയോട് ചേര്‍ന്ന് വളര്‍ത്തമ്മ നെഫര്‍തിതിയുടെ കല്ലറയും നിധിശേഖരമുള്ള രഹസ്യഅറയുമുണ്ടെന്ന വാദങ്ങളെ തള്ളാനോ ശരിവയ്ക്കാനോ ഇപ്പോഴും പുരാവസ്തു ഗവേഷകര്‍ക്കായിട്ടില്ല. ശിലാലിഖിതങ്ങളും ചുവര്‍ ചിത്രങ്ങളും കൊണ്ട് അലംകൃതമായ ശവക്കല്ലറയാണ് മായയുടേത്. ഈജിപ്തിലേക്കുള്ള വിനോദസഞ്ചാരികളുടെ കുറവ് പരിഹരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാരിന്റെ പുതിയ നടപടി. ടൂറിസം മുഖ്യ വരുമാനമാര്‍ഗമായ ഈജിപ്തിനെ ഭീകരാക്രമണ ഭീതിയെ തുടര്‍ന്ന് അടുത്തിടെയായി സഞ്ചാരികള്‍ കൈവിട്ടിരുന്നു. സഞ്ചാരികളുടെ വരവ് വീണ്ടും വര്‍ധിപ്പിക്കാന്‍ മായയുടെ ശവക്കല്ലറക്ക് കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ഈജിപ്ഷ്യന്‍ ഭരണാധികാരികളായിരുന്ന ഫറവോമാരുടെ ശവകൂടീരങ്ങളില്‍ മൃതദേഹത്തിനൊപ്പം അമൂല്യമായ നിധി ശേഖരവും നിക്ഷേപിക്കുന്നത് സാധാരണമായിരുന്നു. ഇത്തരം ശവകുടീരങ്ങള്‍ മോഷ്ടാക്കള്‍ ലക്ഷ്യം വെ
50 വര്‍ഷം പിന്നിടുന്ന ഗള്‍ഫ് പ്രവാസം കേരളക്കരയില്‍ സാധ്യമാക്കിയ സാമൂഹിക-സാമ്പത്തിക വിപ്ളവം ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തിനും അവകാശപ്പെടാനില്ലാത്തതാണ്. 60കളുടെ രണ്ടാംപാദത്തില്‍ അറേബ്യന്‍ മണല്‍ക്കാട്ടിലേക്ക് ആരംഭിച്ച മലയാളികളുടെ ജീവസന്ധാരണം തേടിയുള്ള നിലക്കാത്ത പ്രവാഹം നമ്മുടെ നാട്ടിന്‍െറ സമ്പദ്ഘടനയെ ആകമാനം പുതുക്കിപ്പണിതു എന്ന് മാത്രമല്ല, സമ്പത്തിന്‍െറയും ധന്യതയുടെയും അഭൂതപൂര്‍വമായ ഒഴുക്ക് സാമൂഹിക, വിദ്യാഭ്യാസ, സാംസ്കാരിക രംഗങ്ങളില്‍ പോയ നൂറ്റാണ്ടുകളില്‍ സ്വപ്നം കാണാന്‍ സാധിക്കാത്ത നേട്ടങ്ങള്‍ കൊയ്യാന്‍ അവസരമൊരുക്കുകയും ചെയ്തു. ദാരിദ്ര്യവും പട്ടിണിയും ആത്യന്തിക രാഷ്ട്രീയ വിചാരധാരകളിലേക്ക് കേരളത്തിലെ ക്ഷുഭിതയൗവനങ്ങളെ ആകര്‍ഷിച്ചുകൊണ്ടിരുന്ന ഒരു കാലസന്ധിയിലാണ് അക്കരെ പച്ച തേടി പത്തേമാരികളില്‍ കയറി  ഒരു തലമുറ നാട്ടിന്‍െറ ഭാഗധേയം തിരുത്തിക്കുറിക്കുന്ന ജീവിതപരീക്ഷണങ്ങളിലേര്‍പ്പെട്ടത്. അരനൂറ്റാണ്ടുകൊണ്ട് നമ്മുടെ നാട്ടിന്‍െറ ശിരോലിഖിതം മാറ്റിയെഴുതിയ മലയാളികള്‍ വിരചിച്ച അറബിക്കഥ അലാവുദ്ദീന്‍െറ അദ്ഭുതവിളക്കുകളുടെ ഇന്ദ്രജാലംകൊണ്ടായിരുന്നില്ല, മറിച്ച് മരുഭൂമിയില്‍ ഒഴുക്കിയ ചോരയുടെയും വി
വലുതാവുമ്പോൾ ആരാകണം എന്ന ഭീകരമായ ചോദ്യം എന്നോടാദ്യമായി ചോദിച്ചത് രണ്ടാം ക്ലാസിലെ ലിസി ടീച്ചറായിരുന്നു . ഡോക്ടർ, എഞ്ചിനീയർ എന്നിങ്ങനെ ചോദ്യത്തെക്കാൾ വിരസമായ ആയ ഉ ത്തരങ്ങൾ പറയാൻ മാത്രമുള്ള മെച്ചൂരിറ്റി ആയിട്ടില്ലായിരുന്നതുകൊണ്ട്മാഷ്‌, പോലീസുകാരൻ, സിനിമാനടൻ തുടങ്ങിയ റേയ്ഞ്ചിലായിരുന്നു ഉത്തരങ്ങൾ മൊത്തം. അങ്ങനെ എല്ലാരോടും ചോദിച്ച് ചോദിച്ച് ടീച്ചർ അവസാനം ക്ലാസ്സിലെ ഏറ്റവും മിടുക്കനും അതിസമർത്ഥനും അതീവബുദ്ധിമാനും സകലകലാവല്ലഭനും സർവോപരി സൽഗുണസമ്പന്നനും ആയ ആ വിദ്യാർത്ഥിയുടെ അടുത്തുമെത്തി. (യെസ്സ്....നിങ്ങളുടെ ഊഹം വളരെ ശരിയാണ്. അത് ഞാനായിരുന്നു!!! ബ്ലീസ്...ചിരിക്കരുത്. കഷ്ടപ്പെട്ട് ഉണ്ടാക്കിയെടുത്ത ബിൽഡപ്പാണ്). അത്രേം നാളത്തെ അദ്ധ്യയനജീവിതത്തിനിടക്ക് ആ ചോദ്യത്തിന് കേട്ട ഏറ്റവും മാരകമായ ഉത്തരമാണ്‌ കേൾക്കാൻ പോകുന്നതെന്നറിയാതെ ടീച്ചർ എന്നോട് ചോദിച്ചു. "നെനക്കെന്തൂട്ടാ ആവണ്ടേ?" "ഔസേപ്പേട്ടൻ. വട്ടൻ ഔസേപ്പേട്ടൻ" ഞെട്ടിയപ്പോ ടീച്ചറ് സംഗതി ഒന്നൂടെ ക്ലാരിഫൈ ചെയ്തു. "ന്തൂട്ടാന്ന്??" "ഇനിക്ക് ഔസേപ്പേട്ടനായാ മതി" ഔസേപ്പേട്ടൻ കല്ലേറ്റുംകരയിലുള്ള ഒര

ഇന്നസെന്റിന്റെ യാത്രകള്‍

കൊള്ളാലോ ഹൈദരാബാദ്! കൊളമ്പില്‍ ജോലിക്കുപോയ ആളുകള്‍ അവധിക്കു വരുന്നത് കുട്ടിക്കാലത്ത് ഞാന്‍ കണ്ടിട്ടുണ്ട്. സിലോണിനെയാണ് കൊളമ്പ് എന്ന് വിളിക്കുന്നത് എന്ന് പിന്നീടാണ് മനസിലായത്. അന്നവര്‍ വരുമ്പോള്‍ ഒരു വലിയ ടോര്‍ച്ചു കൊണ്ടുവരും. അതിന്റെ കേമത്തം നാടുമുഴുവന്‍ പരക്കും. അവരുടെ കഥകള്‍ കേട്ട് എല്ലാവരും വാപൊളിച്ചിരിക്കും. ഞാന്‍ കാണുന്ന ആദ്യത്തെ യാത്രക്കാര്‍ അവരാണ്.... ******** കുട്ടിക്കാലത്ത്, ചാലക്കുടിക്കടുത്തുള്ള കനകമലയില്‍ വലിയമ്മയുടെ വീട്ടിലേക്ക് ബസ്സില്‍ പോകുന്നതായിരുന്നു എന്റെ യാത്ര. നാട്ടിലെ ചില പ്രമാണികളോട് കണ്ടക്ടര്‍ സംസാരിക്കും. എന്നോടും ഇയാളൊന്ന് മിണ്ടിയിരുന്നെങ്കില്‍ എന്ന് ഞാന്‍ അക്കാലത്ത് കൊതിച്ചിരുന്നു. ഇത്രയും പ്രായമായിട്ടും ആ മനോഭാവത്തിന് മാറ്റമുണ്ടായിട്ടില്ല. കണ്ടക്ടര്‍ക്കു പകരം അത് മുഖ്യമന്ത്രിയോ ഉയര്‍ന്ന പോലീസുദ്യോഗസ്ഥനോ ആയി എന്നു മാത്രം. ********* എഴുതിയ പരീക്ഷകള്‍ എല്ലാംതോറ്റ,് സ്‌കൂളിനും വീടിനും നാടിനുമെല്ലാം ഒരു ഭാരമായി, തീപ്പെട്ടിക്കമ്പനി നടത്തി പൊളിഞ്ഞതിനു ശേഷം ഞാന്‍ ലേഡീസ്ബാഗുകള്‍, ചെരിപ്പുകള്‍ തുടങ്ങിയ സാധനങ്ങള്‍ ബോംബെയില്‍ നിന്നും ഡല്‍ഹിയില്‍ നിന്

അക്ഷരങ്ങള്‍ അലങ്കരിക്കാന്‍ ചിത്രങ്ങള്‍

പ ലരും അവരുടെ ഫേസ്ബുക്കിലും ട്വിറ്ററിലും ഗൂഗിള്‍ ബസ്സിലുമെല്ലാം പല തരത്തിലുള്ള സിമ്പല്‍സും ചിത്രങ്ങള്‍ പോലെയുള്ള അക്ഷരങ്ങള്‍ കൊണ്ടും പേരുകളും മറ്റും എഴുതുന്നത് കണ്ടിട്ടില്ലേ.  ഇങ്ങനെയുള്ള സിമ്പല്‍സിന്റെ ഒരു വലിയ ശേഖരമാണ് ഇന്ന് ഞാന്‍ ഇവിടെ പോസ്റ്റ് ചെയ്യാന്‍ പോകുന്നത്, ഇഷ്ടമുള്ള അക്ഷരങ്ങള്‍ കോപ്പി പേസ്റ്റ് ചെയ്താല്‍ മാത്രം മതിയാകുന്നതാണ്.  സാധാരണ പേരുകള്‍ അലങ്കരിക്കാന്‍ ഉപയോഗിക്കുന്ന ചിഹ്നങ്ങള്‍  ♋ 웃 유 Σ ⊗ ♒ ☠ ☮ ☯ ♠ Ω ♤ ♣ ♧ ♥ ♡ ♦♢♔ ♕ ♚ ♛ ★ ☆ ✮ ✯ ☄ ☾ ☽ ☼ ☀ ☁ ☂ ☃ ☻ ☺ ۞ ۩ ♬ ✄ ✂ ✆ ✉ ✦ ✧ ∞ ♂ ♀ ☿ ❤ ❥ ❦ ❧ ™ ® © ✗ ✘ ⊗ ♒ ▢ ▲ △ ▼ ▽ ◆ ◇ ○ ◎ ● ◯ Δ ◕ ◔ ʊ ϟ ღ 回 ₪ ✓ ✔ ✕ ✖ ☢ ☣ ☤ ☥ ☦ ☧ ☨ ☩ ☪ ☫ ☬ ☭<br />卐™©® ¿¡½⅓⅔¼¾ ⅛⅜⅝⅞ ℅№⇨ ❝❞ ℃ കറന്‍സികള്‍ ¢€£¥  നമ്പറുകള്‍ സര്‍ക്കിളില്‍ ➀➁➂ ➃➄➅ ➆➇➈ ➉  ➊➋➌➍ ➎➏➐➑➒➓ അക്ഷരങ്ങള്‍ സര്‍ക്കിളില്‍ ⒶⒷⒸⒹⒺⒻ ⒼⒽ ⒾⒿⓀ ⓁⓂⓃ ⓄⓅⓆ ⓇⓈⓉⓊⓋ ⓌⓍⓎⓏ ⓐⓑⓒⓓⓔⓕⓖⓗ ⓘⓙⓚⓛⓜⓝ ⓞⓟⓠⓡⓢⓣ ⓤⓥⓦⓧⓨⓩ ചൈനീസ് ചിഹ്നങ്ങള്‍ സര്‍ക്കിളിനുള്ളില്‍ ㉤ ㉥ ㉦ ㉧ ㉨ ㉩ ㉪ ㉫ ㉬ ㉭ ㉮ ㉯ ㉰ ㉱ ㉲ ㉳ ㉴ ㉵ ㉶ ㉷ ㉸ ㉹ ㉺ ㉻ ㉿ ㊀ ㊁ ㊂ ㊃ ㊄ ㊅ ㊆ ㊇㊈㊉㊊㊋ ㊌ ㊍ ㊎ ㊏㊐㊑ ㊒㊓㊔㊕ ㊖ ㊗ ㊘㊙㊚ ㊛㊜㊝㊞㊟ ㊠ ㊡ ㊢ ㊣ ㊤ ㊥ ㊦ ㊧ ㊨ ㊩ ㊪ ㊫ ㊬ ㊭ ㊮ ㊯ ㊰ ചെസ്സ് ♚ ♛ ♜ ♝ ♞ ♟  ♔ ♕ ♖ ♗

ഡ്രൈവ് എങ്ങനെ ഹൈഡ് ചെയ്യാം ????

ന മ്മുടെ കമ്പ്യൂട്ടറിൽ ഉള്ള ഡിസ്ക് ഡ്രൈവ് പാർട്ടീഷനുകളിൽ ഏതെങ്കിലും ഡ്രൈവ് ഹൈഡ് ചെയ്യാനും അൺ ഹൈഡ് ചെയ്യാനും കമാൻഡ് പ്രോംറ്റ് വഴി വളരെ എളുപ്പത്തിൽ സാധിയ്ക്കും. ഡ്രെവ് ഹൈഡ് ചെയ്യാൻ വിൻഡോസ് സ്റ്റാർട്ട് ബട്ടൺ ക്ലിക്ക് ചെയ്ത് റൺ എടുക്കുക... റൺ കമാൻഡ് ആയി  CMD  എന്നു ടയ്പ് ചെയ്ത് എന്റർ കീ പ്രസ്സ് ചെയ്യുക.ഇത് കമാൻഡ് പ്രോംറ്റ് വിൻഡോ തുറക്കും. കമാൻഡ് പ്രോംറ്റിൽ  Diskpart  എന്ന് ടൈപ്പ് ചെയ്ത് എന്റർ അടിയ്ക്കുക. ഡിസ്ക് പാർട്ടിന്റെ ഒരു സെഷൻ ഇത് ആരംഭിയ്ക്കും. ഇനി  List volume  എന്ന കമാൻഡ് റൺ ചെയ്യുക. സ്ക്രീനിൽ ഈ കമ്പ്യൂട്ടറിലുള്ള എല്ലാ ഡ്രൈവ് വോൾയവും പ്രദർശിപ്പിക്കാനാണു ഈ കമാൻഡ്... ഇനി ചെയ്യേണ്ടത് ഏത് ഡ്രൈവ് ആണോ ഹൈഡ് ചെയ്യേണ്ടത് അത് തിരഞ്ഞെടുക്കുകയാണു. അതിനായി  Select Volume #  എന്ന കമാൻഡ് ഉപയോഗിക്കാം # നു പകരം നിങ്ങൾക്ക് ഹൈഡ് ചെയ്യേണ്ട ഡ്രൈവ് വോൾയം നമ്പറാണു ഉപയോഗിക്കേണ്ടത് (ഉദാ: List Volume 0) Remove Letter D  എന്ന കമാൻഡ് റൺ ചെയ്യുന്നതോടു കൂടി നിങ്ങളുടേ കമ്പ്യൂട്ടറിലേ  D ഡ്രൈവ് ഹിഡൻ ആയി മാറുന്നു. ഹൈഡ് ആയ ഡ്രൈവിനെ അൺഹൈഡ് ചെയ്യുന്നതെങ്ങനെ എന്നു നോക്കാം ഡ്രൈവ് ഹൈഡ് ചെയ്യാന
ഹരിദാസൻ നാട്ടിലെ ഒരു നാടൻ പണിക്കാരനാണ്‌. ഒരു ദിവസം നാട്ടിലെ താഴ്ചയുള്ള ഒരു പഴയ കിണർ വൃത്തിയാക്കുന്ന ജോലിക്ക് അയാൾ വന്നു. വീട്ടുകാരൻ കൊടുത്ത കട്ടൻ ചായ കുടിച്ച് ഇറങ്ങാനുള്ള കയർ പരിശോധിച്ച് ഒരു തെങ്ങിൽ കെട്ടി ഒരറ്റം കിണറ്റിലേക്കിട്ടു. ശേഷം ഹരിദാസൻ ഒരു സിഗരറ്റിന് തീ കൊളുത്തി പുകവലിച്ച് കൊണ്ട് താഴേക്ക് ഇറങ്ങാൻ തുടങ്ങി. ഏകദേശം പകുതി എത്തിയപ്പോൾ പുക കിട്ടാത്തതിനാൽ നന്നായി വലിക്കാൻ തുടങ്ങി. അല്പം കൂടി താഴേക്കെത്തിയപ്പോൾ സിഗരറ്റിൽ നിന്ന് പുകതീരെ കിട്ടുന്നില്ല. മാത്രവുമല്ല അല്പം ശ്വാസതടസ്സം അനുഭവപ്പെടാനും തുടങ്ങി. പെട്ടന്നു തന്നെ ഹരി മുകളിലേക്കു തിരിച്ചു കയറി". എന്റെ ചെറുപ്പകാലത്തെന്നോ കേട്ട ഒരു സംഭവകഥയാണിത്. എന്തിനായിരുന്നു ഹരിദാസൻ സിഗരറ്റ് വലിച്ച് കിണറ്റിലിറങ്ങിയത് എന്നും, അത് കെട്ടുപോയപ്പോ എന്തിനാണ് അദ്ദേഹം പെട്ടന്ന് തിരിച്ച് കയറിയത് എന്നും എനിക്കന്ന് മനസ്സിലായിരുന്നില്ല. ഒാക്സിജൻ കത്താൻ സഹായിക്കുന്ന വാതകമാണെന്നും ഒാക്സിജൻ ഇല്ലാതെ തീ കത്തുകയില്ലെന്നും സ്കൂളിൽ ടീച്ചർ പഠിപ്പിക്കുമ്പോഴേക്കും ഹരിദാസകാവ്യം എന്റെ ഒാരമ്മകളോട് യാത്ര പറഞ്ഞിരുന്നു.വർഷങ്ങൾ കഴിഞ്ഞ് 2003 ലെ മെയ് മാസത്തിൽ