1898- ലാണ് ഈജിപ്തിലെ ഫറോവയുടെ മമ്മികണ്ടെടുത്തത്. ശേഷം ഇരുപതാം നൂറ്റാണ്ടിന്റെഅവസാനത്തിലാണ് കമ്പ്യൂട്ടര്‍ മുഖേന വളരെസൂക്ഷ്മമായി പരിശോധന നടത്തിവിവരങ്ങളറിയാന് സാധിക്കുന്ന അത്യാധുനികവൈദ്യശാസ്ത്ര ഉപകരണം ശാസ്ത്രജ്ഞന്മാര്വികസിപ്പിച്ചെടുത്തത്. 1981- ല്‍ ഫ്രാന്സോമത്റാന് ഫ്രാന്‍സിന്റെ ഭരണസാരഥ്യംഏറ്റെടുത്ത ഘട്ടത്തില്‍ ഫറോവയുടെ മമ്മിയെസൂക്ഷിക്കാന് ഫ്രാന്‍സിനെ അനുവദിക്കണമെന്ന്ഈജിപ്തിനോട് അഭ്യര്‍ത്ഥിച്ചു. തുടര്ന്ന്ഫ്രാന്സിലെ പാരീസ് വിമാനത്താവളത്തില്ഫ്രഞ്ച് പ്രസിഡന്റും മന്ത്രിമാരും മറ്റ് ഉന്നതഉദ്യോഗസ്ഥരും തലകുനിച്ച് ഫറോവയുടെമമ്മിക്ക് രാജകീയസ്വീകരണം നല്കി. പിന്നീട്ഫ്രഞ്ച് പുരാവസ്തു കേന്ദ്രത്തിലെപ്രത്യേകസജ്ജീകരണത്തിലേക്ക് ആ മമ്മിയെമാറ്റി. അക്കാലത്തെ ഏറ്റവും വിദഗ്ധരായപുരാവസ്തു ശാസ്ത്രജ്ഞരും ശസ്ത്രക്രിയാവിദഗ്ദന്മാരും പ്രസ്തുത മമ്മിയെക്കുറിച്ചഗവേഷണപഠനങ്ങളില്‍ ഏര്‍പെട്ടു.മമ്മിഗവേഷണത്തിലെ ശസ്ത്രക്രിയാവിദഗ്ധര്ക്ക് നേതൃത്വം നല്കിയിരുന്നത്ഫ്രഞ്ചുകാരന് തന്നെയായിരുന്ന മോറീസ്ബുക്കായ് ആയിരുന്നു. ഫ്രഞ്ചുക്രൈസ്തവകുടുംബത്തില് പിറന്ന , വൈദ്യശാസ്ത്രത്തില്ബിരുദം നേടിയ അദ്ദേഹം ആധുനിക ഫ്രാന്സിലെഅറിയപ്പെടുന്ന സര്‍ജനായിരുന്നു.
കിണ്ണം കട്ട കള്ളൻ....